Pages

Jul 22, 2015

ഇന്ത്യന്‍ അഴിമതി ലീഗ്


വ്യാപം: മധ്യപ്രദേശ്

അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്കോഴ്സുകള്എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്ക്കാര്റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്കഴിയുന്നു. വിദ്യാര്ഥികളും അവരുടെ രക്ഷിതാക്കളും ഉള്പ്പെടെ മറ്റു 2000പേരും ജയിലിലാണ്.

അഴിമതിയില്കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്ഏര്പ്പെട്ടിട്ടുള്ളവരോ ആയവര്ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)

അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്ഏര്പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്മാധ്യമപ്രവര്ത്തകരും ഉള്പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്ത്തകന്കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്ഉള്പ്പെട്ട രണ്ട് ആളുകള്കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.


അവരില്ആദ്യത്തെയാള്വ്യാജ മെഡിക്കല്ബിരുദങ്ങള്നല്കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്പുര്മെഡിക്കല്കോളേജിലെ ഡീന്ഡോ. അരുണ്ശര്മയാണ്; അദ്ദേഹത്തെ ഡല്ഹിയിലെ ഹോട്ടല്മുറിയില്മരിച്ചനിലയില്കണ്ടു. ഒരുവര്ഷം മുമ്പ് സര്വകലാശാലയില്അദ്ദേഹത്തിന്റെ മുന്ഗാമിയായിരുന്ന ഡീന്കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്കണ്ടെത്തിയിരുന്നു
ഡോ. ശര്മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്സ്പെക്ടര്ട്രെയ്നിയെ സാഗര്ജില്ലാ ഹെഡ് ക്വാര്ട്ടേഴ്സിനടത്തുള്ള കുളത്തില്മരിച്ചനിലയില്കണ്ടെത്തി.

അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്മുന്മുഖ്യമന്ത്രിയും ഇപ്പോള്കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്അകാലത്തില്കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്പ്പര്യഹര്ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്നിര്ബന്ധിതനായി. നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്സിബിഐയെ ഉള്പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്സുപ്രീംകോടതി മേല്നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.

അരിവാങ്ങി പടുകൂറ്റന്‍ അഴിമതി

അരിവാങ്ങി പടുകൂറ്റന്അഴിമതി

ഇതേവരെ പുറത്തുവന്നതില്ഏറ്റവുംവലിയ അഴിമതി ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്സിങ്ങിന്റെ 36,000 കോടി രൂപയുടെ പൊതുവിതരണ കുംഭകോണമാകാനിടയുണ്ട്. രമണ്സിങ് പാവപ്പെട്ടവരുടെ ആഹാരംതന്നെ മോഷ്ടിക്കുന്നതായാണ് ആരോപണം. ഛത്തിസ്ഗഡിലെ പൊതുവിതരണസമ്പ്രദായത്തില്ഇപ്പോള്പുറത്തുവരുന്ന നാണംകെട്ടതും അതിഭീകരവുമായ അഴിമതി ഉന്നത നേതാക്കളുടെ അറിവും അനുവാദവുമില്ലാതെ നടക്കില്ല. ഒരൊറ്റ അഴിമതിയില്ഉള്പ്പെട്ട പണം, ഒരുവര്ഷത്തേക്ക് രാജ്യത്താകെ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്ബജറ്റില്നീക്കിവച്ച മൊത്തം തുകയേക്കാള്ഏറെ കൂടുതലാണ്.

സുഷ്മ ബ്രാന്ഡ് ദേശീയത

ബിജെപി അധികാരത്തിലെത്തി ഒരുവര്ഷം പൂര്ത്തിയാകും മുമ്പുതന്നെ, ബ്രിട്ടീഷ് സര്ക്കാരില്നിന്ന് യാത്രാനുമതി നേടിയെടുക്കുന്നതിന് ലളിത് മോഡിയെ സഹായിച്ച സുഷ്മ സ്വരാജിന്റെ

അപലപനീയവും നികൃഷ്ടവുമായ നടപടി വെളിച്ചത്തുവന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ലളിത് മോഡി. നികുതി വെട്ടിപ്പ്, കള്ളപ്പണം കടത്തല്‍, വിദേശനാണയവിനിമയ നിയമലംഘനം എന്നിവയുള്പ്പെടെ ഗുരുതരമായ ഇരുപത്തഞ്ചോളം കേസുകളില്ഇയാള്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യം ചെയ്യലില്നിന്ന് ഒളിച്ചോടി ബ്രിട്ടനില്കഴിയുകയാണ് ലളിത് മോഡി. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്കഴിയുന്നയാളെ സഹായിക്കുന്നതിനുമുമ്പ്, ലളിത് മോഡിയെ നിയമത്തിനു മുന്നില്കൊണ്ടുവരുന്നതിനു പുറമേക്കെങ്കിലും ശ്രമിക്കുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടോ തന്റെ തന്നെ ചുമതലയിലുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടോ ആലോചിക്കേണ്ടത് ആവശ്യമാണെന്ന് സുഷ്മ സ്വരാജ് ചിന്തിച്ചതുമില്ല. മറിച്ച്, ലളിത് മോഡിയെ സഹായിക്കാന്അവര്നടപടിക്രമങ്ങളെല്ലാം ലംഘിക്കുകയായിരുന്നു.


നരേന്ദ്രമോഡിയുടെ "അഴിമതിമുക്ത' സര്ക്കാര്ലളിത് മോഡിയോട് എപ്പോഴും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ലളിത് മോഡിയുടെ അപ്പീല്സ്വീകരിച്ച 2014 ആഗസ്തില്ഡല്ഹി ഹൈക്കോടതി അയാളുടെ പാസ്പോര്ട്ട് തിരിച്ചുനല്കാന്ഉത്തരവിട്ടപ്പോള്മോഡി സര്ക്കാര്അതിനെ എതിര്ക്കുകയോ അതിനെതിരെ അപ്പീല്നല്കുകയോ ചെയ്തില്ല. ഉടന്തന്നെ ലളിത് മോഡിയുടെ പാസ്പോര്ട്ട്  തിരിച്ചുനല്കുകയാണുണ്ടായത്. എന്തുകൊണ്ട്? സുഷമ സ്വരാജിന്റെ ഭര്ത്താവും മകളുമാണ് കോടതിയില്ലളിത് മോഡിക്കുവേണ്ടി ഹാജരായത്. ലളിത് മോഡിയുടെ കമ്പനിയുടെ നിയമോപദേഷ്ടാവാണ് സുഷ്മ സ്വരാജിന്റെ ഭര്ത്താവ്. തന്റെ കമ്പനികളിലൊന്നിന്റെ ഡയറക്ടര്ബോര്ഡ് മീറ്റിങ്ങില്തന്റെ അസാന്നിധ്യത്തില്തനിക്കുവേണ്ടി ഹാജരാകാന്സുഷ്മ സ്വരാജിന്റെ ഭര്ത്താവിനെ ലളിത് മോഡി നിയമാനുസരണം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്തമ്മിലുള്ള ഉറ്റബന്ധവും വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. നിലയില്‍, വിദേശമന്ത്രി സുഷ്മ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായ അനുവദനീയമല്ലാത്ത അനൗചിത്യം മാത്രമായി കേസിനെ കാണാനാകില്ല; അതിനപ്പുറം ഇത് താല്പ്പര്യസംഘട്ടനത്തിന്റേതായ ഒരു കേസും കൂടിയാണ്. ബിജെപി ഇതിനെ ന്യായീകരിച്ചു. എന്നാല്‍, ആര്എസ്എസ് ഒരു പടികൂടി കടന്ന് ഇത് "ദേശീയവാദ'പരമായ ഒരു നടപടിയെന്ന് പറയുകയുണ്ടായി. ആര്എസ്എസിനെ സംബന്ധിച്ച് ക്രിമിനലുകള്ഇന്ത്യക്കാരനാണെങ്കില്അത്തരക്കാരെ സംരക്ഷിക്കുന്നത് ദേശസ്നേഹത്തിന്റെ സൂചനയാണ്. ഇതാണ് അവസ്ഥയെങ്കില്‍, ഇന്ത്യയിലെ എല്ലാ ക്രിമിനലുകള്ക്കും വിദേശരാജ്യങ്ങളില്അഭയംതേടാം. അങ്ങനെയാകുമ്പോള്ഏതുവിധേനയും അവരെ സഹായിക്കേണ്ടത് ആര്എസ്എസ് നയിക്കുന്ന മോഡി സര്ക്കാരിന്റെ ദേശീയവാദപരമായ കര്ത്തവ്യമായി പരിഗണിക്കപ്പെടും
 
വസുന്ധര ബ്രാന്ഡ് സല്ഭരണം

ലളിത് മോഡിയെ സഹായിക്കുന്നതില്വസുന്ധരരാജെ സിന്ധ്യ ആരുടെയും പിന്നിലല്ല. വസുന്ധര രാജെ മുമ്പ് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ലളിത് മോഡി രാജസ്ഥാന്ക്രിക്കറ്റ് ബോര്ഡിന്റെ ചുമതല ഏറ്റെടുത്തത്. ഇന്ത്യന്പ്രീമിയര്ലീഗിന്റെ (ഐപിഎല്‍) എല്ലാമെല്ലാമായി അയാള്മാറിയതും അപ്പോഴാണ്. ബ്രിട്ടീഷ് കോടതികളില്ഉപയോഗിക്കുന്നതിനായി വസുന്ധര രാജെ രാജസ്ഥാന്നിയമസഭയിലെ പ്രതിപക്ഷനേതാവെന്ന നിലയില്ലളിത് മോഡിക്ക് സല്സ്വഭാവ സര്ട്ടിഫിക്കറ്റിന് സത്യവാങ്മൂലം നല്കുകയുണ്ടായി. രാഷ്ട്രീയപ്രതികാരത്തിന്റെ ഇരയായി ഇന്ത്യ വിടാന്ലളിത് മോഡി നിര്ബന്ധിതനാകുകയായിരുന്നു എന്നാണ് വസുന്ധര രാജെ പ്രസ്താവിച്ചത്. അതിനുമപ്പുറം, തന്റെ പ്രസ്താവന ഇന്ത്യന്അധികൃതര്അറിയരുതെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നും അവര്ആവശ്യപ്പെട്ടു. ഇതിലേറെ ലജ്ജാകരമായ മറ്റൊരു നടപടി ഉണ്ടാകില്ല. ബിജെപിയുടെ ഉന്നതനേതാക്കളുടെ "സുതാര്യത'യുടെ ഉദാത്ത മാതൃകയാണിത്. ഇതാണോ ദേശസ്നേഹത്തിന്റെ പുതിയ ബ്രാന്ഡ്? ഇവിടെ ഇത് വെറുമൊരു താല്പ്പര്യസംഘട്ടനം മാത്രമല്ലാതാകുന്നു; അതുതന്നെ ആവശ്യത്തിലേറെ മോശപ്പെട്ട ഒരുകാര്യമാണെങ്കിലും അതിനുമപ്പുറം ഇത് പ്രത്യക്ഷത്തില്തന്നെ കൊടുക്കല്വാങ്ങല്ഇടപാടാണ്. വസുന്ധര രാജെയുടെ മകന്റെ ഉടമസ്ഥതയിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടല്സ് ലിമിറ്റഡിന്റെ ഓഹരികള്ലളിത്മോഡി വാങ്ങുകയുണ്ടായി. ഓഹരി ഒന്നിന് പത്തുരൂപയാണ് വില. എന്നാല്‍, ലളിത് മോഡി അതു വാങ്ങിയത് ഓരോ ഓഹരിക്കും 96,000 രൂപ പ്രകാരമാണ്; മുഖവിലയുടെ 10,000 ഇരട്ടി വിലയ്ക്ക്. ഊതി വീര്പ്പിക്കപ്പെട്ട ഓഹരികളിലെ ഗണ്യമായ ഒരുഭാഗം ഉടന്തന്നെ മകനും മരുമകളും വസുന്ധര രാജെക്ക് "ജന്മദിനസമ്മാന'മായി കൈമാറുകയും ചെയ്തു. എന്നിട്ടും അവര്ഇപ്പോഴും അധികാരത്തില്തുടരുന്നു.

മഹാരാഷ്ട്ര മുന്നിലാണ്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി വെളിച്ചം കാണാന്ഒരുവര്ഷംപോലും വേണ്ടിവന്നില്ല. ഉദാഹരണത്തിന്, ഒരുവര്ഷം പിന്നിടാന്മാസങ്ങള്അവശേഷിക്കെ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടു മന്ത്രിമാര്കോടിക്കണക്കിനു രൂപയുടെ അഴിമതിയില്ഉള്പ്പെട്ടതായി ആരോപണമുയര്ന്നു. വിനോദ് താവ്ഡെ എന്ന മന്ത്രി ടെന്ഡര്വിളിക്കാതെ 191 കോടി രൂപയുടെ ഉപകരണങ്ങള്വാങ്ങിയതായി ആരോപിക്കപ്പെടുന്നു. അതേസമയം, സംസ്ഥാന വനിത-ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെയുടെ പേര് "ചിക്കി-ചത്തയ് അഴിമതി'യുമായി ബന്ധപ്പെട്ട് പത്രങ്ങളുടെ തലവാചകങ്ങളില്ഇടംപിടിച്ചിരിക്കുന്നു. ടെന്ഡര്വിളിക്കാതെയും അംഗീകൃത മാനദണ്ഡങ്ങള്പാലിക്കാതെയും അവര്തന്റെ സില്ബന്ധികള്ക്ക് തികച്ചും ഏകപക്ഷീയമായി 206 കോടി രൂപയുടെ ഓര്ഡര്നല്കി- അതും ഒരൊറ്റ ദിവസം. സംസ്ഥാന സര്ക്കാര്‍ 2013ല്കരിമ്പട്ടികയില്പ്പെടുത്തിയ ഒരു എന്ജിഒക്ക് 80 കോടി രൂപയുടെ "ചിക്കി'ക്കുള്ള ഓര്ഡര്നല്കിയത് ഇതില്പ്പെടുന്നു. ചിക്കി കളിമണ്ണുകലര്ത്തി മായം ചേര്ക്കപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തി.

മുക്കൂട്ടു മുന്നണി
"ബിസിനസുകാര്ക്ക് കാര്യങ്ങള്എളുപ്പമാക്കുന്നതി'ലാണ് ബിജെപി സര്ക്കാര്വിശ്വസിക്കുന്നത്. എല്ലാ നടപടിക്രമങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും അത് പൊളിച്ചടുക്കുകയാണ്; ബിസിനസ് ഇടപാടുകളെയും തെറ്റായ നടപടികളെയും നിരീക്ഷിക്കുന്നത് വേണ്ടെന്നുവയ്ക്കുകയാണ്. ഇത്തരം നയങ്ങളാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം നയങ്ങളാണ് രാഷ്ട്രീയക്കാരുമായി അവിശുദ്ധ കൂട്ടുകെട്ടിനുള്ള അവസരമൊരുക്കുന്നത്. നയംതന്നെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഒരുകൂട്ടം ബ്യൂറോക്രാറ്റുകളും നേരുംനെറിയുമില്ലാത്ത ബിസിനസുകാരും ചേര്ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന അഴിമതിയുടെ അടിവേരാകുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയില്ശിങ്കിടി മുതലാളിത്തം തഴച്ചുവളരുന്നു. കോടാനുകോടി രൂപയുടെ പൊതുപണം കൊള്ളയടിക്കപ്പെട്ട യുപിഎ ഭരണകാലത്തും ഇതുതന്നെയാണ് സംഭവിച്ചത്. സല്ഭരണം സംബന്ധിച്ച ബിജെപിയുടെ മുഖംമൂടി ഒരുവര്ഷത്തിനുള്ളില്അഴിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ തനിനിറം ഇനിയും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.ബിജെപി-സംഘപരിവാര്കൂട്ടുകെട്ടിന്റെ വര്ഗീയരാഷ്ട്രീയത്തിനെതിരെ എന്നപോലെ ജനവിരുദ്ധനയങ്ങള്ക്കെതിരെയും സമരങ്ങള്നടന്നുവരികയാണ്. ഇപ്പോള്അവരുടെ അഴിമതികള്സംബന്ധിച്ച സത്യങ്ങളും പുറത്തുവരുന്നു. ബിജെപിക്ക് വോട്ടുചെയ്ത ഇന്ത്യയിലെ 31 ശതമാനംപേര്ഇത് പ്രതീക്ഷിച്ചതല്ല. എന്നാല്‍, ബിജെപിയെ ഇതൊന്നും ഉല്ക്കണ്ഠപ്പെടുത്തുന്നതേയില്ല. തങ്ങളുടെ സഹപ്രവര്ത്തകരുടെ സര്വനടപടികളെയും നാണംകെട്ട നിലയില്ന്യായീകരിക്കുകയാണ്- പ്രധാനമന്ത്രി മോഡി ഭീതിദമായ മൗനത്തിലൂടെയും അമിത്ഷാ തന്റെ ശക്തമായ ന്യായവാദങ്ങളിലൂടെയും. ഇത് അംഗീകരിക്കാനാകില്ല. വലിയ കുംഭകോണങ്ങളില്ഉള്പ്പെട്ട സുഷ്മ സ്വരാജും വസുന്ധരയും ശിവരാജ് സിങ് ചൗഹാനും ഉടന്രാജിവയ്ക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്.

Source: Copy fromhttp://deshabhimani.com/news-articles-all-latest_news-484518.html
 
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
വ്യാപം: മധ്യപ്രദേശ്
യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്‍ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ മറ്റു 2000പേരും ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)
ഈ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ
ശിവരാജ്സിങ് ചൗഹാന്‍
കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍ കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഡോ. ശര്‍മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ നിര്‍ബന്ധിതനായി. ഈ നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
- See more at: http://deshabhimani.com/news-articles-all-latest_news-484518.html#sthash.uMO3TGjg.dpuf
യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്‍ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ മറ്റു 2000പേരും ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)
ഈ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ
ശിവരാജ്സിങ് ചൗഹാന്‍
കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍ കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഡോ. ശര്‍മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ നിര്‍ബന്ധിതനായി. ഈ നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
- See more at: http://deshabhimani.com/news-articles-all-latest_news-484518.html#sthash.uMO3TGjg.dpuf